നഷ്ടപ്പെട്ട വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റജി ബാലചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും, സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ട നഷ്ടപ്പെട്ട സമയത്ത് സനിൽകുമാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു റജിസ്റ്ററിന്റെ ചുമതല.
Original reporting. Fearless journalism. Delivered to you.